വിതുര : ആദിവാസി സ്ത്രീയുടെ വീട് കാട്ടാനക്കൂട്ടം തകർത്തു. മണലി ആലുംമൂട് കളമൂട്ടുപാറ രാധയുടെ വീടാണ് പൂർണമായും തകർന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ആനകളെ കണ്ടു ഭയന്ന രാധ അടുത്തുള്ള വീട്ടിലേക്ക് മാറിയതു കൊണ്ടുരക്ഷപ്പെടുകയായിരുന്നു.

വീടിന്‍റെ തൂണുകളും മേൽക്കൂരയും തകർത്ത ആനക്കൂട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജുഷ ജി. ആനന്ദ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.