ചങ്ങനാശേരി: പെരുന്ന ഗവ. എല്‍പി, ചിങ്ങവനം ഗവ. എല്‍പി സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ആളുകളെ മറ്റ് കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ച് ഇന്നുമുതല്‍ ഈ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി.സാമുവല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. പെരുന്ന സ്‌കൂളിലെ ക്യാമ്പിലുള്ളവരെ ഗവ. മോഡല്‍ ഹൈസ്‌കൂളിലെ മുറികളിലേക്കും ചിങ്ങവനം സ്‌കൂളിലെ ക്യാമ്പിലുള്ളവരെ അനുയോജ്യമായ മറ്റൊരു സ്‌കൂളിലേക്കും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം.

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ക്യാമ്പിലുള്ളവരെ ഇന്നലെ രാത്രിയോടെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നുമുതല്‍ ഈ രണ്ടു സ്‌കൂളുകളിലും തടസംകൂടാതെ ക്ലാസുകള്‍ ആരംഭിക്കും. രണ്ട് സ്‌കൂളുകളിലേയും ഹെഡ്മാസ്റ്റര്‍മാര്‍, പടിഎ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ പിടിഎ സ്വാഗതം ചെയ്തു.

രക്ഷിതാക്കളുടെ ആവശ്യം കളക്ടര്‍ കരുതലോടെ കേട്ടു

പെരുന്ന ഗവ. എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടരുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്നതായി ചൂണ്ടിക്കാണിച്ച് രക്ഷിതാക്കളും അധ്യാപകരും നഗരസഭാധികൃതര്‍, തഹസില്‍ദാര്‍, എഇഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

എല്‍കെജി, യുകെജി മുതല്‍ നാലുവരെ ക്ലാസുകളിലായി അമ്പതു വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂള്‍ തുറന്നപ്പോള്‍മുതല്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നാലുദിവസം മാത്രമേ ക്ലാസ് നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.

ദുരിതാശ്വാസ ക്യാമ്പിലെ ആളുകളെ അനുയോജ്യമായ സ്ഥലത്തേക്കു മാറ്റി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് പിടിഎ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ നടക്കുന്ന സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതുപ്രകാരമുള്ള ദിവസം എങ്ങനെ ക്ലാസുകള്‍ നടത്താനാകുമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അടിയന്തര സാഹചര്യങ്ങളില്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു പ്രവര്‍ത്തനത്തില്‍നിന്ന് എല്‍പി സ്‌കൂളുകളെ ഒഴിവാക്കണമെന്ന് നേരത്തേതന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കുന്നക്കാട് കമ്യൂണിറ്റിഹാള്‍ ക്യാമ്പിനായി സജ്ജമാക്കണം മഴയുടെ സാഹചര്യം നിലനില്‍ക്കുന്നതനാല്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കത്തവിധം ഫാത്തിമാപുരം കുന്നക്കാട് കമ്യൂണിറ്റി ഹാളില്‍ രണ്ടാഴ്ചക്കകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ചങ്ങനാശേരി നഗരസഭയ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.