തലയാഴം: കരിയാർ കരകവിഞ്ഞ് വെള്ളം കുത്തിയൊഴുകി തലയാഴം തോട്ടകം മൂന്നാം ബ്ലോക്കിലെ പാടശേഖരത്തിന്‍റെ പുറംബണ്ട് നശിക്കുന്നു. 80 ഏക്കർ വരുന്ന പാടശേഖരത്തിന്‍റെ പുറംബണ്ട് പല ഭാഗങ്ങളിലും ഇടിഞ്ഞുതാണ നിലയിലാണ്. പാടശേഖരത്തിന്‍റെ ഒരു ഭാഗത്ത് കരിയാറും മറുഭാഗത്ത് നാട്ടുതോടുമാണ്.

ബണ്ട് താഴ്ന്നു കിടക്കുന്നതിനാൽ പാടശേഖരഖരത്തിലേക്ക് കരിയാറിൽനിന്നും നാട്ടുതോട്ടിൽനിന്നും വെള്ളം ഇരച്ചെത്തുന്നതിനാൽ സമീപം താമസിക്കുന്ന 40 കുടുംബങ്ങളെ മാസങ്ങളോളം വെള്ളക്കെട്ട് ദുരിതത്തിലാക്കുന്നു. പ്രദേശത്തേക്ക് ഗതാഗതയോഗ്യമായ വഴിയില്ല.

വളരെ താഴ്ന്നു കിടക്കുന്ന വഴി വെള്ളത്തിൽ മുങ്ങിയതിനാൽ ഒന്നരക്കിലോമീറ്റർ അകലെ വാഹനങ്ങൾ വച്ചാണ് പ്രദേശവാസികൾ നീന്തി വീട്ടിലെത്തുന്നത്. കർഷകരുടെയും പ്രദേശവാസികളുടെയും നിരന്തര ആവശ്യത്തെത്തുടർന്ന് ജലവിഭവ വകുപ്പ് പുറംബണ്ട് ഉയർത്തി കല്ലുകെട്ടി സംരക്ഷിക്കുന്നതിന് 75 ലക്ഷം രൂപ അനുവദിച്ചിരുന്നു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തുടർനടപടികൾ സ്വീകരിച്ചില്ലെന്നു പ്രദേശവാസികൾ ആരോപിക്കുന്നു. പാടശേഖരത്തിന്‍റെ പുറംബണ്ട് നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകരും പ്രദേശവാസികളും ആവശ്യപ്പെട്ടു.