കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് കൃത്യമായി നല്‍കാന്‍ സംവിധാനം. വയനാട് ജില്ലയിലെ കല്‍പ്പറ്റ ആസ്ഥാനമായ ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജിയുടെ സാങ്കേതിക സഹായത്തിലാണ് ജനകീയ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയില്‍ സുരക്ഷാ സംവിധാനം.

കൂട്ടിക്കല്‍, മുണ്ടക്കയം, കണമല, ഇളങ്കാട്, ഏന്തയാര്‍, കോരുത്തോട് എന്നിവിടങ്ങളില്‍ മൂന്നുമുതല്‍ അഞ്ചുവരെ കിലോമീറ്റര്‍ ഇടവിട്ട് മഴമാപിനികള്‍ വയ്ക്കും. ഓരോ ദിവസത്തെയും മഴ, കാറ്റിന്‍റെ വേഗം, അന്തരീക്ഷ ഈര്‍പ്പം, മണ്ണിലെ നനവ്, താപനില തുടങ്ങിയവ ശേഖരിക്കാന്‍ ജനങ്ങളുടെ സഹകരണം തേടും.

ഇതുകൂടാതെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റഡാറില്‍ എടുക്കുന്ന ചിത്രങ്ങളും വിലയിരുത്തും. ഓരോ പ്രദേശത്തെയും മഴമേഘങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കും. മേഘവിസ്‌ഫോടനം ഉള്‍പ്പെടെ ചെറിയൊരു പ്രദേശത്ത് പെരുമഴയും മലയിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാനുള്ള സാധ്യത ദുരന്തനിവാരണ വിഭാഗത്തെ അറിയിക്കും. ജനങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാനും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും ഇത്തരത്തില്‍ സാധിക്കും.

മുണ്ടക്കയം, പെരുവന്താനം, കൂട്ടിക്കല്‍, എരുമേലി പഞ്ചായത്ത് പരിധിയില്‍ കൂട്ടിക്കലിനു സമാനമായ ദുരന്തങ്ങള്‍ക്കും ഉരുള്‍പൊട്ടലിനും സാധ്യതയേറെയാണ്.

ഈ സാഹചര്യത്തിലാണ് മണിമല, പമ്പ, അഴുത, പുല്ലകയാര്‍ നദീതീരങ്ങളോടു ചേര്‍ന്ന മലയോരങ്ങളില്‍ സംഭവിക്കാവുന്ന പ്രകൃതി ദുരന്തങ്ങളില്‍ ജാഗ്രത നല്‍കാന്‍ നീക്കം. നിലവില്‍ കേരളത്തില്‍തന്നെ ഏറ്റവുമധികം മഴലഭ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണ് കാഞ്ഞിരപ്പള്ളി താലൂക്ക്.

കുസാറ്റ്, ഐഎസ്ആര്‍ഒ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്നുണ്ട്. 2021 ഒക്ടോബര്‍ 16ന് കൂട്ടിക്കല്‍, പ്ലാപ്പള്ളി, കാവാലി, കൊക്കയാര്‍ പ്രദേശങ്ങളിലുണ്ടായ അതിവര്‍ഷത്തില്‍ ആറിടത്ത് ഉരുള്‍പൊട്ടി വന്‍നാശനഷ്ടങ്ങളുണ്ടായി. 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

വലുതും ചെറുതുമായ 44 പാലങ്ങള്‍ തകര്‍ന്നു. ആറ് റോഡുകള്‍ ഒലിച്ചുപോയി. ഇരുന്നൂറിലേറെ പേര്‍ക്ക് വീടുകള്‍ നഷ്ടമായി. കടകളില്‍ വെള്ളം കയറി വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി.