ചങ്ങനാശേരി: പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനോടു ചേര്‍ന്ന് പുതിയ എക്‌സൈസ് ഓഫീസ് കെട്ടിടത്തിന്‍റെ നിര്‍മാണം പുരോഗതിയില്‍. ഗ്രൗണ്ട്ഫ്‌ളോര്‍ നിര്‍മാണം പൂര്‍ത്തിയായി. 3.05 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. കാലപ്പഴക്കവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെയും തുടര്‍ന്നാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റിയത്.

നിര്‍മാണം പൂര്‍ത്തിയാകുന്ന ഗ്രൗണ്ട് ഫ്‌ളോറില്‍ ഇലക്‌ട്രിക്കല്‍, പ്ലമ്പിംഗ്, ഫര്‍ണിച്ചര്‍, പെയ്ന്‍റിംഗ് ജോലികളാണ് ബാക്കിയുള്ളത്. ഈ ജോലികള്‍കൂടി പൂര്‍ത്തിയായാല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഓഫീസിന്‍റെ പ്രവര്‍ത്തനം ഇങ്ങോട്ടു മാറ്റും.

വിശാലമായ സൗകര്യങ്ങള്‍

1586 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മൂന്നുനില കെട്ടിടമായാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന ഒന്നാം നിലയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കുള്ള മുറികള്‍, ഓഫീസ് മുറി, വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരുടെ കാത്തിരിപ്പു മുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ടാകും.

ഫയലുകള്‍ സൂക്ഷിക്കാനും തൊണ്ടിമുതല്‍ സൂക്ഷിക്കാനും മുറികളും ലോക്കപ്പ്, ശുചിമുറി എന്നീ സൗകര്യങ്ങളുമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കായി വിശ്രമമുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ശുചിമുറികള്‍ എന്നിവ ഇനി നിര്‍മിക്കുന്ന രണ്ടും മൂന്നും നിലകളില്‍ സജ്ജമാക്കും.

ചങ്ങനാശേരിക്കു പുറമേ രാമങ്കരി, കവിയൂര്‍, കുറിച്ചി, മണിമല വരെ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫീസിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു ചുറ്റും അപകടഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.