കോതമംഗലം: നവകേരള സദസിൽ ലഭിച്ച നിർദേശപ്രകാരം സംസ്ഥാനത്തു സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ കോതമംഗലത്തിന് കിട്ടയത് ടൗണ്‍ ഹാൾ മാത്രം. ഏഴ് കോടിയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതുമാണ്. മുൻ ബജറ്റുകളിലും ടൗണ്‍ഹാളിനു തുക വകയിരുത്തിയിരുന്നു.

തങ്കളം-കാക്കനാട് നാലുവരിപ്പാത, ചേലാട് രാജ്യാന്തര സ്റ്റേഡിയം തുടങ്ങി ഒട്ടേറെ പദ്ധതികൾ നിർദേശിക്കപ്പെട്ടെങ്കിലും പരിഗണിച്ചില്ല. 3905 അപേക്ഷകളാണു നവകേരള സദസിൽ കോതമംഗലത്ത് ലഭിച്ചത്.