കൊച്ചി : നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജൂണ്‍ മൂന്നിന് വീണ്ടും പരിഗണിക്കും. 2018ല്‍ ആരംഭിച്ച കേസിന്‍റെ അന്തിമവാദം പൂര്‍ത്തിയായശേഷം വ്യക്തത തേടിയുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്.
കേസില്‍ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാപ്പുസാക്ഷിയാകുകയും രണ്ടുപേരെ കേസില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ഒമ്പത് പ്രതികളാണുള്ളത്. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.