കോട്ടയം: ശബരി എയര്‍പോര്‍ട്ടും റെയില്‍വേയും വരുന്നതോടെ വികസനത്തിന്‍റെ വന്‍സാധ്യതകളിലാണ് മലയോരമേഖല. നെടുമ്പാശേരി വിമാനത്താവളത്തിലെ 40 ശതമാനം യാത്രക്കാര്‍ നിലവില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നാണ്. എരുമേലിയില്‍ വിമാനത്താവളം വരുന്നതോടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും നേട്ടമാകും. കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. സംസ്ഥാനത്തെ അഞ്ച് എയര്‍പോര്‍ട്ടുകളെയും ബന്ധിക്കുന്ന ചെറുവിമാനസര്‍വീസുകള്‍ക്കും സാധ്യതയേറെയുണ്ട്.

നിലവില്‍ ശബരിമല തീര്‍ഥാടകള്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തും അല്ലാതെയും കൊച്ചിയിലെത്തി ടാക്‌സിയിലാണ് നാലു മണിക്കൂര്‍ റോഡ് മാര്‍ഗം എരുമേലിയിലെത്തുന്നത്. എയര്‍പോര്‍ട്ട് വരുന്നതോടെ പ്രദേശത്തെ എല്ലാ റോഡുകളും വികസിപ്പിക്കും. മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാത ദേശീയ പാതയായി ഉയരും.

റോഡുകള്‍ക്കും വികസനം

കെകെ റോഡിനും മുണ്ടക്കയം-എരുമേലി, കാഞ്ഞിരപ്പള്ളി-എരുമേലി, മണിമല-എരുമേലി, കാഞ്ഞിരപ്പള്ളി- മണിമല തുടങ്ങിയ റോഡുകള്‍ക്കും വികസനമുണ്ടാകും. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങളും ടൗണ്‍ഷിപ്പുമുണ്ടാകും.

എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം, മണിമല, മുക്കൂട്ടുതറ പ്രദേശങ്ങളിലെ ബിസിനസ് മേഖലയിലും വലിയ കുതിപ്പുണ്ടാകും. സമീപപ്രദേശത്തെ സ്ഥലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വില ഉയരും. എരുമേലിയെയും സമീപനഗരങ്ങളെയും ബന്ധിച്ച് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ വരും.

റെയില്‍വേയുടെ വരവ് ശബരിമല തീര്‍ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ നേട്ടമാകും. നിലവില്‍ ശബരിമല സീസണില്‍ കോട്ടയം സ്റ്റേഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 300 സ്‌പെഷല്‍ ട്രെയിനുകള്‍ ഓരോ വര്‍ഷവും എത്തുന്നുണ്ട്. ഈ സ്‌പെഷല്‍ വണ്ടികള്‍ ഇനിമുതല്‍ അങ്കമാലിയില്‍നിന്ന് പുതിയ പാതയിലൂടെ രണ്ടു മണിക്കൂറിനുള്ളില്‍ നേരിട്ട് എരുമേലിയിലെത്തും.

കോട്ടയത്തുനിന്നും എരുമേലിക്കുള്ള നിലവിലെ ടാക്‌സി ചെലവ് ഒഴിവാകും. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കിലെ യാത്രക്കാര്‍ക്ക് കോട്ടയം സ്‌റ്റേഷനില്‍ വരാതെ സ്വന്തം നാട്ടിലെ സ്‌റ്റേഷനുകളില്‍നിന്ന് വടക്കന്‍ മേഖലയിലേക്ക് യാത്ര ചെയ്യാം. ലോക്കല്‍ ട്രെയിനുകളില്‍ എറണാകുളത്തെത്തി ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്ര തുടരാം. തെക്കോട്ടുള്ള യാത്രയ്ക്കു മാത്രം കോട്ടയം, ചങ്ങനാശേരി സ്‌റ്റേഷനുകളെ ആശ്രയിച്ചാല്‍ മതി.

ചരക്കുനീക്കത്തിനു
വേഗം കൂടും

മലയോരമേഖലയിലെ കാര്‍ഷിക വിപണിക്കും ചരക്കുനീക്കത്തിനും വേഗം കൂടും. റബര്‍, കൈതച്ചക്ക തുടങ്ങിയവയുടെ ചരക്കുനീക്കത്തിന് ചെലവു കുറയും. വിവിധ സംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും പോകുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും. ഭരണങ്ങാനം, അരുവിത്തുറ, ചേര്‍പ്പുങ്കല്‍, മലയാറ്റൂര്‍ ഉള്‍പ്പെടെ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും എത്താന്‍ ഏറെ പ്രയോജനകരമാണ് ശബരി റെയില്‍വേ. കൂടാതെ വാഗമണ്‍ ഉള്‍പ്പെടെ വിനോദസഞ്ചാരമേഖലയ്ക്കും നേട്ടമാകും.