കോട്ടയം: പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്‍റ് പട്ടിക പുറത്തുവന്നപ്പോള്‍ ജില്ലയില്‍ ഏകജാലകം വഴി പ്രവേശനം നേടിയത് 11,153 വിദ്യാര്‍ഥികള്‍. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി ആദ്യ അലോട്ട്‌മെന്‍റിനുശേഷം 2571 സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. വിവിധ സംവരണ വിഭാഗങ്ങളില്‍പെട്ടതാണ് ഇവയത്രയും.

ജനറല്‍ സീറ്റുകളില്‍ അലോട്ട്‌മെന്‍റ് പൂര്‍ത്തിയായി. സാമ്പത്തിക പിന്നാക്കസംവരണത്തിനായി 510 സീറ്റുകളാണു മാറ്റിവച്ചിരുന്നത്. ഇതില്‍ 291 ല്‍ അലോട്ട്‌മെന്‍റ് ആയി. 219 എണ്ണം ബാക്കി. മറ്റു ജില്ലകളില്‍നിന്നുള്ള 2907 അടക്കം 21,852 അപേക്ഷകരാണ് ജില്ലയില്‍ ഉള്ളത്.

ഭിന്നശേഷിക്കാരുടേതുള്‍പ്പെടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലുള്ള സീറ്റുകളാവട്ടെ 13,724 ഉം. സീറ്റുകളുടെ എണ്ണത്തേക്കാള്‍ 8128 അപേക്ഷകര്‍ കൂടുതലാണ് ജില്ലയില്‍. അതേസമയം, സര്‍ക്കാര്‍ കണക്കനുസരിച്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഉള്‍പ്പെടെ ജില്ലയില്‍ 21,600 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ജനറല്‍ വിഭാഗത്തില്‍ 7439 സീറ്റുകളുള്ളതില്‍ മുഴുവന്‍ സീറ്റുകളിലേക്കും ഒന്നാം അലോട്ട്‌മെന്‍റില്‍ പ്രവേശനമായിട്ടുണ്ട്.

391 മുസ്‌ലിം സംവരണ സീറ്റുകളില്‍ 351 എണ്ണം അലോട്ട്‌മെന്‍റ് ആയി. 40 സീറ്റുകള്‍ ഒഴിവുണ്ട്. 408 ഈഴവ/തീയ സംവരണ സീറ്റുകളില്‍ എല്ലാറ്റിലും അലോട്ട്‌മെന്‍റ് ആയി. എല്‍സി/ആംഗ്ലോ ഇന്ത്യന്‍ സംവരണ സീറ്റുകളില്‍ 187ല്‍ 66 എണ്ണത്തിലാണ് അലോട്ട്‌മെന്‍റ് ആയത്. ഒഴിവ് 121. 2268 എസ്‌സി സംവരണ സീറ്റുകളില്‍ 1824 എണ്ണത്തിലാണ് അലോട്ട്‌മെന്‍റ് നടന്നത്. 444 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. എസ്ടി സംവരണ സീറ്റുകളിലാകട്ടെ 1512 എണ്ണത്തില്‍ 202ല്‍ മാത്രമാണ് അലോട്ട്‌മെന്‍റ്. ഒഴിവുള്ളത് 1310 സീറ്റുകള്‍. ക്രിസ്ത്യന്‍ ഒബിസി സീറ്റുകളില്‍ ഒഴിവില്ല. 85 സീറ്റുകളിലും അലോട്ട്‌മെന്‍റായി. ഹിന്ദു ഒബിസി സീറ്റുകളില്‍ 187ല്‍ 179 എണ്ണം അലോട്ട്‌മെന്‍റ് ആയി. ബാക്കി എട്ട്.

ഭിന്നശേഷി, കാഴ്ചപരിമിതി വിദ്യാര്‍ഥികള്‍ക്കുള്ള സംവരണ സീറ്റുകളില്‍ യഥാക്രമം 206, 31 വീതം ഒഴിവുകളുണ്ട്. സ്പോര്‍ട്സ് ക്വാട്ടയില്‍ 424ല്‍ 245 അലോട്ട്‌മെന്‍റ് ആയി. 179 സീറ്റുകളാണ് ഒഴിവുള്ളത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 78 സീറ്റും പൂര്‍ണമായി.