കോഴിക്കോട്: സ്വന്തമായി അടച്ചുറപ്പുള്ള കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആറ് കുടുംബങ്ങള്‍ക്ക് പതിനെട്ടര സെന്‍റ് ഭൂമി സൗജന്യമായി നല്‍കി അധ്യാപിക കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയില്‍ രാധ .

വീട് വെക്കാനുള്ള ഭൂമി ലഭ്യമാക്കാന്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്‍റെ ഭാഗമായാണ് ഭൂമിദാനം. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരസ്യം പത്രത്തില്‍ കണ്ടാണ് സ്ഥലം വിട്ടുനല്‍കാന്‍ ടീച്ചര്‍ തീരുമാനിച്ചത്. തനിക്കിത് എങ്ങനെയെങ്കിലും കളയാനുള്ള ഭൂമിയല്ല, പാവങ്ങള്‍ക്ക് കിട്ടണം.

ഇതിനായി വെറുതെ ഭൂമി നല്‍കുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് ലൈഫ് മിഷന് ഭൂമി നല്‍കാന്‍ സ്വമേധയാ തീരുമാനമെടുത്തത്, റിട്ട. അധ്യാപികയായ രാധ പറയുന്നു. കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്.

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് അതിദരിദ്രര്‍, മൂന്ന് ലൈഫ് ഗുണഭോക്താക്കള്‍ എന്നിവര്‍ക്കാണ് ഇതോടെ സ്വന്തമായി ഭൂമിയായത്. എട്ടാം വാര്‍ഡില്‍ മതിലകത്താണ് ഭൂമി. 28ന് പറപ്പാറ കമ്യൂണിസ്റ്റ് ഹാളിന് സമീപം നടക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്‍റര്‍ ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് ആധാരം കൈമാറുകയും രാധ ടീച്ചറെ മന്ത്രി എം.ബി. രാജേഷ് ആദരിക്കുകയും ചെയ്യും.