എടക്കര: നാടുകാണി ചുരത്തിൽ സ്കൂട്ടർ യാത്രികനുനേരേ കാട്ടാനയുടെ ആക്രമണം. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

വഴിക്കടവ് പുത്തിരിപ്പാടം സ്വദേശി ഷറഫുദീനു നേരേയാണ് ആനയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ ആറരയോടെ ചുരത്തിൽ ആനമറി ഒന്നാംവളവിനു സമീപം വ്യൂ പോയിന്‍റിലാണ് സംഭവം.

ഗൂഡല്ലൂരിൽനിന്നു വഴിക്കടവിലേക്ക് വരികയായിരുന്ന ഷറഫുദീൻ കാട്ടാനയ്ക്കു മുന്നിലകപ്പെടുകയായിരുന്നു. ആന ചീറിപ്പാഞ്ഞടുക്കുന്നത് കണ്ടതോടെ ഷറഫുദീൻ സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.


ഷറഫുദീന്‍റെ സ്കൂട്ടർ ആന ചവിട്ടി തകർക്കുകയും ചെയ്തു. സ്കൂട്ടർ തകർത്ത ആന ഏറെനേരം കഴിഞ്ഞാണ് ചുരം പാതയിൽനിന്നു കാട് കയറിയത്. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെടുകയും ചെയ്തു.