കൊച്ചി: രാഷ്‌ട്രീയ പ്രചാരണങ്ങള്‍ക്കു ക്ഷേത്രപരിസരങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നടപ്പാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്‍റെ നിര്‍ദേശം. ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലില്ലാത്ത ക്ഷേത്രങ്ങള്‍ക്കും മതസ്ഥാപന ദുരുപയോഗം തടയല്‍ നിയമം ബാധകമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി എന്‍. പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.

ആറ്റിങ്ങല്‍ ശ്രീ ഇന്ദിലയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ഏഴിന് ‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ നാടകവും 11ന് അലോഷി എന്ന ഗായകന്‍ വിപ്ലവഗാനങ്ങള്‍ പാടിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.


കോഴിക്കോട് തളി ക്ഷേത്രത്തിലെ മണ്ഡപത്തില്‍ ഏപ്രില്‍ 27ന് നടന്ന വിവാഹത്തിനിടെ എസ്എഫ്‌ഐക്ക് മുദ്രാവാക്യം വിളിച്ച സംഭവവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു.

കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം പാടിയതുമായി ബന്ധപ്പെട്ട് ഏപ്രില്‍ മൂന്നിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് എല്ലായിടത്തും ബാധകമാണെന്ന് കോടതി വാക്കാല്‍ പറഞ്ഞു.