കോഴിക്കോട്: വേതന വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിനെത്തും.

ഏതെങ്കിലും സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനുപകരം ആശാ സമരത്തെ അപമാനിച്ചവര്‍ക്കു വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രചാരണം. 12നാണ് ആശാമാര്‍ നിലമ്പൂരില്‍ പ്രചാരണം നടത്തുക. വീടു കയറിയാകും പ്രചാരണം.

ആശാ സമരത്തിന്‍റെ ഭാഗമായി നടക്കുന്ന ‘രാപകല്‍ സമരയാത്ര’ പത്തനംതിട്ടയിലെത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ആശാമാര്‍ നിലമ്പൂരിലെത്തുന്നത്. മേയ് അഞ്ചിന് ആരംഭിച്ച സമരയാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്താണ് സമാപിക്കുക.


ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശികയായ ഓണറേറിയവും ഇന്‍സെന്‍റീവും ഉടന്‍ വിതരണം ചെയ്യുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്.

സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ സമരത്തെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് രാപകല്‍ സമരയാത്ര ആരംഭിച്ചത്.