എടക്കര: വഴിക്കടവിൽ അനധികൃതമായി വലിച്ച വൈദ്യുതി കന്പിയിൽ തട്ടി ഷോക്കേറ്റു മരിച്ച അനന്തുവിന്‍റെ കുടുംബത്തിനുണ്ടായ നഷ്ടത്തിനു പരമാവധി സാന്പത്തിക സഹായം നൽകണമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

അനന്തുവിന്‍റെ മാതാപിതാക്കളെ വെള്ളക്കട്ടയിലെ വീട്ടിൽ സന്ദർശിച്ച ശേഷമാണു സണ്ണി ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പരിക്കേറ്റ കുട്ടികളുടെ ചികിത്സയ്ക്കും സഹായം നൽകണം. രൂക്ഷമായ വന്യമൃഗശല്യം തടയാൻ നടപടി എടുക്കാത്ത വനംവകുപ്പും അനധികൃതമായി വൈദ്യുതിലൈൻ വലിച്ചത് അറിയാത്ത ഇലക്ട്രിസിറ്റി ബോർഡുമാണ് നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ദാരുണമായ സംഭവത്തിന് ഉത്തരവാദികൾ.


കുടുംബത്തിന്‍റെ ഭാവി പ്രതീക്ഷയായിരുന്ന കുട്ടിക്കുണ്ടായ ദുരന്തത്തിൽനിന്ന് ആ കുടുംബത്തെ രക്ഷിക്കുന്നതിനും കുടുംബത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുന്നതിനും സർക്കാരിൽ നിന്നു പരമാവധി സാന്പത്തിക സഹായം ലഭ്യമാക്കണം.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകിയതായും സണ്ണി ജോസഫ് പറഞ്ഞു. പി.സി. വിഷ്ണുനാഥ് എംഎൽഎ, ബാബു തോപ്പിൽ, പി.വി. മാത്യു എന്നിവർ സണ്ണി ജോസഫിനൊപ്പുമുണ്ടായിരുന്നു.