ചാലക്കുടി: അന്തരാഷ്‌ട്ര ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന അന്തരിച്ച ടി.കെ. ചാത്തുണ്ണിയുടെ സ്മരണാർഥം നൽകുന്ന മികച്ച മലയാളി പരിശീലകനുള്ള പുരസ്കാരത്തിനു മുൻ ഇന്ത്യൻ താരം വിക്ടർ മഞ്ഞിലയെ തെരഞ്ഞെടുത്തു.

ചാലക്കുടിയിലെ ഫുട്ബോൾപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് ഉണ്ണുനീലി സ്മാരകവായനശാല ഫുട്ബോൾ അക്കാദമിയെയും തെരഞ്ഞെടുത്തു.

ടി.കെ. ചാത്തുണ്ണിയുടെ ഒന്നാം ചരമവാർഷികദിനമായ 12നു വൈകുന്നേരം അഞ്ചിനു ചാലക്കുടി ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ നഗരസഭയും പൗരാവലിയും സംയുക്തമായി നടത്തുന്ന അനുസ്മരണ യോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.


സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റും അന്തർദേശിയ ഫുട്ബോൾ താരവുമായിരുന്ന യു. ഷറഫലി മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ ദേശീയ ഫുട്ബോൾ താരങ്ങൾ പങ്കെടുക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

മൂന്നു പ്രദർശനമത്സരങ്ങളും നടത്തുന്നതാണെന്നു നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ പത്രസമ്മേളനത്തിൽ അറിയിച്ചു.