അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്‍റെ വാരിയെല്ല് തകർന്നു. തമിഴ്നാട് ആദിമാരിയന്നൂർ സ്വദേശി സെന്തിൽകുമാറി (35)നെയാണ് ഞായറാഴ്ച രാത്രി 9.30ഓടെ ഷോളയൂർ മൂലക്കടയിൽവച്ച് കാട്ടാന ആക്രമിച്ചത്.

ഭാര്യ റാണിയോടും കുട്ടികളോടുമൊപ്പം പത്തു വർഷമായി സെന്തിൽകുമാർ അട്ടപ്പാടി തെക്കെ കടന്പാറ ഉന്നതിയിലെ ഭാര്യവീട്ടിലാണു താമസം. ഞായറാഴ്ച രാത്രി ബന്ധുവീട്ടിലേക്കു പോകുന്നതിനായി ബൈക്ക് മൂലക്കടയിൽ പാർക്ക് ചെയ്തുനടക്കുന്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു.


ആനയുടെ തുന്പിക്കെയിൽനിന്നും ഒഴിഞ്ഞുമാറുന്നതിനിടെ കൊന്പ് സെന്തിലിന്‍റെ നെഞ്ചിൽ തട്ടുകയായിരുന്നു. കൊന്പ് തട്ടി യുവാവിന്‍റെ വാരിയെല്ല് ഒടിഞ്ഞു. അദ്ഭുതകരമായാണു യുവാവ് രക്ഷപ്പെട്ടത്.

നാട്ടുകാരും ആർആർടി സംഘവും ചേർന്നു സെന്തിലിനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. തടിപ്പണിക്കാരനായ ഭർത്താവിനെ ആശ്രയിച്ചാണ് റാണിയും മൂന്നു കുഞ്ഞുങ്ങളും കഴിയുന്നത്. സെന്തിലിന് ശ്വാസമെടുക്കാനും ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ടെന്നു ഭാര്യ റാണി പറഞ്ഞു.