വരന്തരപ്പിള്ളി (തൃശൂർ): പോലീസ് സ്റ്റേഷനു സമീപത്തെ വാടകവീട്ടിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണാറ സ്വദേശി തെങ്ങലാൻ കുഞ്ഞുമോനെ (49) യാണ് ഭാര്യ ദിവ്യ(35) യെ കൊലപ്പെടുത്തിയ കേസിൽ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ്ചെയ്തത്.

ദിവ്യയെ ചരടുകൊണ്ടു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ദിവ്യക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.

ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ദിവ്യ ബസിൽ പോയപ്പോൾ താൻ പിന്തുടർന്നെന്നും ആന്പല്ലൂരിൽ ഇറങ്ങിയ ദിവ്യ ഒരു ബൈക്കിൽ കയറിപ്പോകുന്നതു കണ്ടെന്നും കുഞ്ഞുമൊൻ മൊഴിനൽകി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.


ഭാര്യ മരിച്ചതു പനിയും അലർജിയും ശ്വാസംമുട്ടലുംമൂലമാണെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ, മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകളാണ് കൊലപാതകമാണെന്ന സംശയമുണ്ടാവാൻ കാരണം.

പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ചരട് വീടിനുപിന്നിലുള്ള കുളത്തിൽനിന്നു കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരം നാലിനാണു ദിവ്യയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കു 11 വയസുള്ള മകനുണ്ട്.