കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി. പറവൂര്‍ സബ് കോടതിയിലുള്ള രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളുകയും മുനമ്പം പ്രദേശവാസിയെ കക്ഷി ചേരാന്‍ അനുവദിക്കുകയും ചെയ്ത കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് ഉത്തരവിനെതിരേ കോഴിക്കോട് ഫറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റിയടക്കം ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയിലാണ് 1967ല്‍ പറവൂര്‍ സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്‍റെ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം വഖഫ് ബോര്‍ഡ് ഉന്നയിച്ചിരുന്നത്.

എന്നാല്‍ കോടതിയിലുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പുകള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് ഈ ആവശ്യം കഴിഞ്ഞ ഏപ്രില്‍ ഏഴിന് ട്രൈബ്യൂണല്‍ തള്ളി. ഇതിനെതിരേ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ അമിത് റാവല്‍, എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ആവശ്യം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു.


കേസില്‍ മുനമ്പം പ്രദേശവാസിയായ സെബാസ്റ്റ്യന്‍ ജോസഫിനെ കക്ഷി ചേരാന്‍ അനുവദിച്ച ട്രൈബ്യൂണല്‍ നടപടി ചോദ്യം ചെയ്തു ഭൂമി വഖഫ് ചെയ്ത കുടുംബത്തിന്‍റെ പ്രതിനിധിയായ ഇര്‍ഷാദ് നൂര്‍ മുഹമ്മദ് സേഠാണു ഹൈക്കോടതിയെ സമീപിച്ചത്. ട്രൈബ്യൂണല്‍ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.

വിഷയത്തില്‍ യഥാര്‍ഥ നിയമനടപടികളില്‍ കക്ഷിയല്ലാതിരുന്നവരെ അപ്പീല്‍സ്വഭാവത്തിലുള്ള കേസില്‍ കക്ഷി ചേര്‍ക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ട്രൈബ്യൂണല്‍ നടപടി റദ്ദാക്കിയത്. അതേസമയം, ഇവര്‍ക്ക് ട്രൈബ്യൂണലില്‍ നേരിട്ടു ഹർജി നല്‍കാമെന്നും കോടതി വ്യക്തമാക്കി.