കോഴിക്കോട്: വന്യമൃഗ ആക്രമണത്തിനു പരിഹാരംതേടി ഡല്‍ഹിയില്‍ ജനകീയ പാര്‍ലമെന്‍റ് സംഘടിപ്പിക്കുന്നു.

ആദിവാസി ഊരു മൂപ്പന്‍സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയും കര്‍ഷക സംഘടനകളും ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ജൂലൈ 22ന് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍‍ പീപ്പിള്‍സ് പാര്‍ലമെന്‍റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള ആളുകളും ഇതില്‍ അണിചേരും.

വന്യമൃഗ ആക്രമണങ്ങളില്‍ ഏറ്റവും കുടുതല്‍ ജീവഹാനി സംഭവിക്കുന്നതും പരിക്കേല്‍ക്കുന്നതും ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കുമാണ്. ജീവഹാനി സംഭവിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൃഷി നശിച്ചവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുനല്‍കുന്നതിനുള്ള നിയമം അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പാസാക്കണമെന്നാണ് ആവശ്യം.

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ക്ലെയിം ഫയല്‍ചെയ്ത് ന്യായവും ഉചിതവുമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു സമാനമായ നിയമം പാര്‍ലമെന്‍റ് പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആക്രമണകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം.


മനുഷ്യരല്ല വന്യമൃഗങ്ങളും നിയമങ്ങളുമാണ് പ്രധാനമെന്ന ചിന്ത ഭരണാധികാരികള്‍ ഉപേക്ഷിക്കണം. വന്യജീവി സംരക്ഷണ നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം സംബന്ധിച്ചുള്ള അവ്യക്തത നീക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്കു സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടുണ്ടെങ്കിലും താമസക്കാര്‍ക്ക് സംരക്ഷണമൊന്നുമില്ല. വനംവകുപ്പിന്‍റെ ഭീഷണി കാരണം ഈ ഭൂമിയില്‍നിന്ന് മരച്ചില്ല വെട്ടാന്‍പോലും സാധിക്കില്ല.

ഭൂമി കിട്ടിയവര്‍ക്കു പട്ടയം നല്‍കുന്നില്ല. സാമൂഹ്യാവകാശം നല്‍കുന്നില്ല. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാരിനു താത്പര്യമില്ലെന്ന് അവര്‍ പറഞ്ഞു. ചെയര്‍മാന്‍ ബി.വി. ബോളന്‍, ജനറല്‍ സെക്രട്ടറി കെ. ബാബുരാജ്, കേരള ആദിവാസി ഫോറം ജനറല്‍ സെക്രട്ടറി എ. ചന്തുണ്ണി, സാമൂഹ്യ പ്രവര്‍ത്തകന്‍ പി.ടി. ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.