കോഴിക്കോട്: ബേപ്പൂര്‍ കടലില്‍ കപ്പല്‍ തീപിടിച്ച് രാസമാലിന്യം കടലില്‍ കലര്‍ന്ന് മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സര്‍ക്കാരിന് നോട്ടീസയച്ചു.

തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍, തീരദേശസേന ഐജി എന്നിവര്‍ കപ്പല്‍ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയുംകുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി.


ജൂലൈയില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.