കൊച്ചി: ദുരന്തനിവാരണ നിയമമനുസരിച്ച് വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്നു ശിപാര്‍ശ ചെയ്യാന്‍ ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്ക് അധികാരമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


ഇതിന് അധികാരം നല്‍കുന്ന ദുരന്തനിവാരണ നിയമത്തിലെ ചില വ്യവസ്ഥകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഒഴിവാക്കിയിരുന്നു. ദുരന്തബാധിതരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ ദുരന്തനിവാരണ നിയമം 13–ാം വകുപ്പുപ്രകാരം നടപടിയെടുക്കുന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി ഏപ്രില്‍ 10ന് നിര്‍ദേശം നല്‍കിയിരുന്നു.