കോഴിക്കോട്: കണ്ണൂര്‍ അഴീക്കലിനു സമീപം വാന്‍ഹായി ചരക്കുകപ്പല്‍ അറബിക്കടലില്‍ തീപിടിച്ചു മുങ്ങിയ സാഹചര്യത്തില്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടും (സിഎംഎഫ്ആര്‍ഐ) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിശോധന തുടരുന്നു.

കടല്‍വെള്ളവും മണ്ണും വായുവുമാണു പരിശോധിക്കുന്നത്. തീപിടിച്ച കപ്പലിലെ അപകടകരമായ രാസവസ്തുക്കളും മറ്റും കടല്‍വെള്ളത്തില്‍ കലര്‍ന്നതുമായി ബന്ധപ്പെട്ടുള്ള പരിശോധനയാണ് നടക്കുന്നത്. സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ കടലില്‍നിന്നെടുത്ത സാമ്പിളില്‍ ആദ്യപരിശോധനയില്‍ അപകടകരമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കരയില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നതെന്നതിനാല്‍ രാസവസ്തുക്കള്‍ കരയ്‌ക്കെത്താന്‍ കാലതാമസമുണ്ടാകും. തിങ്കളാഴ്ച വീണ്ടും സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ അധികൃതര്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുള്ളത്.


കടല്‍വെള്ളത്തിന്‍റെ ഒഴുക്ക് തെക്കോട്ടായതിനാല്‍ കണ്ടെയ്നറുകള്‍ എറണാകുളം, തൃശൂര്‍ ഭാഗത്തേക്ക് എത്താനാണ് സാധ്യതയെന്ന് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ ഇവ കരയ്ക്കടിയുമെന്നാണ് കണക്കാക്കുന്നത്.

വെള്ളത്തിന്‍റെയും വായുവിന്‍റെയും സാമ്പിളെടുത്ത് എറണാകുളത്തെ സെന്‍ട്രല്‍ ലാബിലേക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഫലം ലഭിക്കും.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുള്ളത്. വാന്‍ഹായി കപ്പലില്‍ പരിസ്ഥിതിക്ക് അപകടം വരുത്തുന്ന വസ്തുക്കളാണുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 157 കെണ്ടയ്‌നറുകളില്‍ ആസിഡ്, ലിഥിയം ബാറ്ററികള്‍, ടര്‍പ്പന്‍റൈന്‍, വെടിമരുന്ന് തുടങ്ങിയ വസ്തുക്കളാണുള്ളത്.