കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ നഗരത്തിലെ രണ്ടു പോലീസുകാരെ അന്വേഷണസംഘം കേസില്‍ പ്രതിചേര്‍ത്തു.

വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരായ ഷൈജിത്ത്, ഷനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. രണ്ടുപേര്‍ക്കുമെതിരേ സിറ്റി പോലീസ് കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെ സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു.

പോലീസുകാര്‍ക്കു പുറമേ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയായ വയനാട് സ്വദേശി ബിന്ദുവിന്‍റെ ഭര്‍ത്താവ് അനിമേഷിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ദുബായിലാണ് താമസിക്കുന്നത്. പോലീസുകാരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നലെ നടക്കാവ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

പെണ്‍വാണിഭത്തില്‍ പോലീസുകാര്‍ക്കു പങ്കുണ്ടെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് അനാശാസ്യകേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.


പ്രധാന പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്. മറ്റു പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്‍റെയും കൈപ്പറ്റിയതിന്‍റെയും രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

കേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ രണ്ടു പോലീസുകാരും സഹകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടുണ്ട്.

രണ്ടു പോലീസുകാരും അനാശാസ്യ കേന്ദ്രത്തില്‍ ഇടയ്ക്കിടെ വന്നതായി കണ്ടെത്തിയിട്ടുണ്ട്.കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദു 2022ല്‍ ആദ്യകേസില്‍ അറസ്റ്റിലായപ്പോള്‍ സഹായം ചെയ്തുകൊടുത്തത് പോലീസുകാരായിരുന്നു. കഴിഞ്ഞ ദിവസമാണ് മലാപ്പറമ്പിലെ ഫ്ളാറ്റില്‍നിന്നു പോലീസ് അനാശാസ്യ സംഘത്തിലെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തത്.