കൊച്ചി: അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി.

എത്ര പരാതികള്‍ ലഭിച്ചു, എന്തൊക്കെ നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ കെ. സ്മാര്‍ട്ടില്‍നിന്ന് നീക്കം ചെയ്തത് അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്.


ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്‍റെ ചുമതലയുള്ള തദ്ദേശ സെക്രട്ടറിമാര്‍ക്ക് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഓരോ ബോര്‍ഡിനും 5000 രൂപ ഈടാക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെങ്കില്‍ സെക്രട്ടറിമാര്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.