കൊച്ചി: ദേശീയപാതാ നിര്‍മാണം വൈകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ദേശീയപാതയില്‍ രാമനാട്ടുകര വളാഞ്ചേരി മേഖലയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് വിഷയം പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ നിര്‍ദേശം.

ദേശീയപാതാ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് കൃത്യമായ സമയം അറിയിക്കാനാകില്ലെന്ന് ദേശീയപാതാ അഥോറിറ്റി അറിയിച്ചു.


രാമനാട്ടുകര വളാഞ്ചേരി മേഖലയില്‍ ഐഐടി വിദഗ്ധര്‍ പരിശോധന നടത്തിയെന്നും മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്നും അഥോറിറ്റി അറിയിച്ചു.