തിരുവനന്തപുരം: കൊച്ചി തീരത്ത് എംഎസ്‌സി എൽസ-3 എന്ന കപ്പൽ അപകടത്തിൽപ്പെട്ട് ആഴ്ചകൾക്കു ശേഷം കേസെടുക്കാൻ കേരള പോലീസ് തയാറായതിലൂടെ സംഭവം ഒതുക്കിത്തീർക്കാൻ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഷിപ്പിംഗ് കന്പനികളിൽനിന്നും നഷ്ടപരിഹാരം വാങ്ങിയെടുത്ത് ഇരകളായ മത്സ്യത്തൊഴിലാളികളെ സഹായിക്കുകയെന്ന നിലപാടാണ് ഇതിനു മുൻപുണ്ടായ അപകടങ്ങളിൽ എല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചത്.


അദാനിക്കു ബന്ധമുള്ള ഷിപ്പിംഗ് കന്പനിയെ സഹായിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് നടത്തിയ കള്ളക്കളിയാണ് പുറത്തായിരിക്കുന്നത്.കേസെടുക്കാൻ നിബന്ധിതരായെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അദാനിയുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നു സതീശൻ മുന്നറിയിപ്പു നൽകി.