കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പല്‍ മുഖേന ചരക്ക് അയച്ചവര്‍ക്ക് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി. 5.97 കോടി രൂപ കപ്പല്‍ കമ്പനി കോടതിയില്‍ കെട്ടിവച്ചു.

കപ്പല്‍ മുങ്ങി കണ്ടെയ്‌നറുകള്‍ വെള്ളത്തിലായതിനെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ നഷ്ടം വീട്ടുന്നതുവരെ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന കമ്പനിയുടെ മറ്റൊരു കപ്പല്‍ എംഎസ്‌സി മാനസ തീരം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് അഞ്ച് വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ക്ക് പിന്നാലെയാണ് കപ്പല്‍ കമ്പനി നഷ്ടപരിഹാരം കെട്ടിവച്ചത്.

കപ്പല്‍ കമ്പനിയുടെ അശ്രദ്ധ മൂലമുണ്ടായ സാങ്കേതിക, യന്ത്രത്തകരാര്‍ മൂലമാണ് കപ്പല്‍ മുങ്ങിയതെന്നും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കപ്പല്‍ തടഞ്ഞു വയ്ക്കാന്‍ അറസ്റ്റ് ഉത്തരവ് ഇടേണ്ടതില്ലെന്നും ഇന്നലെതന്നെ നഷ്ടപരിഹാരതുക കെട്ടിവയ്ക്കാമെന്നും കപ്പല്‍ കമ്പനി അറിയിച്ചു.

കപ്പല്‍ ഇന്നലെ മടങ്ങാനിരിക്കുന്നതാണെന്നും അറസ്റ്റ് ഉത്തരവില്ലെങ്കില്‍ നഷ്ടപരിഹാരം തരാതെ തീരം വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്ക ഹര്‍ജിക്കാര്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ തുക കെട്ടിവയ്ക്കുകയോ കോടതിക്ക് ബോധ്യപ്പെടുന്ന വിധം സമാനതുകയ്ക്കുള്ള സെക്യൂരിറ്റി കെട്ടിവയ്ക്കുന്നത് വരെയോ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ജസ്റ്റീസ് എം.എ. അബ്ദുള്‍ ഹക്കിം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹര്‍ജികള്‍ വീണ്ടും ഉച്ചകഴിഞ്ഞ് പരിഗണിക്കാനും മാറ്റി.


ഉച്ചകഴിഞ്ഞ് ഹര്‍ജി പരിഗണിക്കവേ അഞ്ച് ഹര്‍ജിക്കാരും ചേര്‍ന്ന് പലിശ സഹിതം ആവശ്യപ്പെട്ട ആകെ തുകയായ 5.97 കോടി രൂപ ഹൈക്കോടതി രജിസ്ട്രാറുടെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്ട് ആയി നിക്ഷേപിച്ചതിന്‍റെ രേഖകള്‍ കപ്പല്‍ കമ്പനി കോടതിയില്‍ ഹാജരാക്കി.

തുകയോ സെക്യൂരിറ്റിയോ കെട്ടിവച്ചാല്‍ മറ്റൊരു ഉത്തരവില്ലാതെ തന്നെ അറസ്റ്റ് വാറണ്ടും ഉത്തരവും പിന്‍വലിക്കപ്പെടുമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തുക കെട്ടിവച്ചതായി കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കപ്പലിന് തീരം വിടാന്‍ സ്വാഭാവിക അനുമതിയും ലഭിച്ചു.