തിരുവനന്തപുരം: മലയാളികൾക്ക് സാക്ഷരതയുണ്ട്; പക്ഷേ, വിദ്യാഭ്യാസമില്ല എന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരേ രമേശ് ചെന്നിത്തല.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇഡിയുടെ ചുവപ്പുകാർഡ് കാണിച്ചും അഴിമതിക്കാരെ വാഷിംഗ് മെഷീനിൽ അലക്കി വെളുപ്പിച്ചും ബിജെപി അധികാരം പിടിച്ചെടുക്കുന്നതു കണ്ട് മലയാളികൾ മനസിലാക്കി. സംഘപരിവാറിന് ഒപ്പം നിൽക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ച വിദ്യാഭ്യാസമെങ്കിൽ ഞങ്ങൾക്ക് അതിൽ കുറച്ചുള്ള വിദ്യാഭ്യാസം മതി.

ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഒരു മതസംഘടന ഉണ്ടാക്കിയ ഒരു ചിത്രം ദേശീയതയുടെ ഭാഗമായി അംഗീകരിക്കണം എന്നതാണ് താങ്കൾ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസമെങ്കിൽ ഞങ്ങൾക്ക് അതിൽ കുറച്ച് വിദ്യാഭ്യാസം മതി.


ദളിതന് ഒരേ കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ അനുവദിക്കാത്ത, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവനെ തല്ലിക്കൊല്ലുന്ന സംവിധാനം നിലനിൽക്കാത്തതും ഏറ്റവും ദരിദ്രനായ കുട്ടിക്കു പോലും സൗജന്യമായി വിദ്യാഭ്യാസം ഉറപ്പു നൽകുന്നതും ജാതിയുടെയും മതത്തിന്‍റെയും പേരിൽ വർഗീയകലാപം ഉണ്ടാക്കാത്തതും അദാനിക്കും അംബാനിക്കും മുന്നിൽ മുട്ടുമടക്കാത്തതും പാവപ്പെട്ടവനും പണക്കാരനും ദളിതനും ആദിവാസിയും സവർണനും ഒരേ മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നതുമൊക്കെയാണു തങ്ങളുടെ പോരായ്മ എങ്കിൽ തങ്ങൾ അത് ആഘോഷിക്കുമെന്നു രമേശ് ചെന്നിത്തല ഗവർണറുടെ പ്രസ്താവനയ്ക്കു മറുപടിയായി പറഞ്ഞു.