തിരുവനന്തപുരം: സർക്കാർ അംഗീകാരമുള്ള അണ്‍ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഈ അധ്യയന വർഷം പ്ലസ് വണ്ണിന് 10 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ഇതുസംബന്ധിച്ച് ആവശ്യപ്പെടുന്ന സ്കുളുകൾക്ക്, നിയമപ്രകാരമുള്ള യോഗ്യതകൾ ഉണ്ടോയെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിലാകും മാർജിനൽ സീറ്റ് വർധന അനുവദിക്കുക.


നിലന്പൂർ ഉപതെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിക്ക് വിധേയമായിട്ടാകും നടപടി.