മരട്: തൈക്കൂടത്ത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി. ചോക്ലേറ്റ് ബിനുവും തമ്മനം ഫൈസനും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ലഹരി ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനും അടിപിടി ഉണ്ടാക്കിയതിനും ഇരുവർക്കുമെതിരെ മരട് പോലീസ് കേസെടുത്തു. ഇരുകൂട്ടരും പരാതി നല്‍കിയില്ലെന്ന കാരണത്താല്‍ ആദ്യം പോലീസ് കേസ് എടുത്തിരുന്നില്ല.

ഗുണ്ടാ നേതാവ് ഓം പ്രകാശ് ആഡംബര ഹോട്ടലില്‍ സിനിമാ താരങ്ങള്‍ക്ക് ലഹരി എത്തിച്ചുകൊടുത്തുവെന്ന കേസിലെ പ്രതിയാണ് ബിനു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മരട് പോലീസ് അറിയിച്ചു.