കൊച്ചി: തുടർച്ചയായി ഉണ്ടാകുന്ന കപ്പലപകടങ്ങൾ കേരള തീരത്തുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ഇത്തരം അപകടങ്ങൾ തീരവാസികളിൽ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. അപകടങ്ങളെത്തുടർന്ന് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിടണം. നഷ്‌ടങ്ങൾ കൃത്യമായി വിലയിരുത്തി തീരവാസികൾക്കും തൊഴിലാളികൾക്കും സഹായം ലഭ്യമാക്കണം. അതിനുള്ള നടപടികൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തയാറാകണം.


കപ്പൽ അപകടങ്ങളിൽ അന്വേഷണം നടത്തി പരിസ്ഥിതിക്കുണ്ടായ ആഘാതം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടണം. വാൻഹയി 503 കപ്പലിന്‍റെ അപകടം സംബന്ധിച്ച് ഉദാസീന നിലപാട് അധികൃതർ സ്വീകരിക്കുകയാണെങ്കിൽ തീരമേഖലയിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് കെഎൽസിഎ സംസ്ഥാന സമിതി പ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.