കാസര്‍ഗോഡ്: കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടതും കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചതുമായ സംഭവത്തില്‍ കേസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അദാനിയുടെ കമ്പനിയുടെ കപ്പല്‍ മറിഞ്ഞതുകൊണ്ട് അന്വേഷിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ തീരുമാനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

കേരള തീരത്ത് നടന്ന അപകടത്തില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.