കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കോഴ ആരോപണത്തിലെ പരാതിക്കാരനുമായ അനീഷ് ബാബുവിന്‍റെ അറസ്റ്റ് വിലക്കിയ ഉത്തരവ് ഹൈക്കോടതി 17 വരെ നീട്ടി.

കൊട്ടാരക്കര സ്വദേശിയായ അനീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്‍റേതാണ് ഉത്തരവ്. ഹര്‍ജി 17ന് പരിഗണിക്കാന്‍ മാറ്റി. ഇന്നലെവരെ അറസ്റ്റ് വിലക്കി നേരത്തേ കോടതി ഉത്തരവിട്ടിരുന്നു.


ഡല്‍ഹിയില്‍ ഇഡിയുടെ പ്രത്യേക അന്വേഷണസംഘം അസി. ഡയറക്ടര്‍ മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടു മേയ് 23ന് സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കിയതിന്‍റെ പ്രതികാരം ഉണ്ടായേക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യപേക്ഷ.