തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണ കേസിലെ പ്രതി ഷുഹൈൽ ഷാജഹാന് വിദേശ യാത്രയ്ക്ക് അനുമതിയില്ല. അനുമതിതേടി പ്രതി നൽകിയ ഹർജി തിരുവനന്തപുരം മൂന്നാം മജിസ്ട്രേറ്റ് കോടതി ജഡ്ജി ടാനിയ മറിയം ജോസ് തള്ളി.

ആക്രമണ കേസിലെ സൂത്രധാരനായി പോലീസ് കണ്ടെത്തിയ പ്രതിക്ക് ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ചിരുന്നു. ഈ സമയം പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് ഉണ്ടായിരുന്നു.

എന്നാൽ വിദേശത്തുള്ള ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനും വിദേശത്തേക്കു പോകാൻ അനുമതി നൽകണമെന്നും അതിനായി പാസ്പോർട്ട് വിട്ടുനൽകണമെന്നും ആയിരുന്നു പ്രതി ആവശ്യപ്പെട്ടത്.


ഈ കേസിലെ മറ്റു പ്രതികളെ കൊണ്ടു കുറ്റം ചെയ്യിച്ചത് ഈ പ്രതിയാണെന്നും സംഭവത്തിനുശേഷം വിദേശത്തുകടന്ന പ്രതി പിന്നീട് ഡൽഹി വഴി നേപ്പാളിൽ പോകാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയതാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

വിദേശത്തേക്കു പോകാൻ അനുവദിച്ചാൽ വിചാരണ തടസപ്പെടുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി മനു കല്ലമ്പള്ളി ഹാജരായി.