തിരുവനന്തപുരം: നിലവിലെ ദേവസ്വം ബോർഡ് 2019 ലെ സ്വർണക്കൊള്ള ബോധപൂർവ്വം മറച്ചുവച്ചാണ് 2025ലും ദ്വാരപാലക ശിൽപം സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇതു ദുരൂഹമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവിന്‍റ പശ്ചാത്തലത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും രാജിവയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടന്നെ കൃത്യമായ നിരീക്ഷണമാണ് കോടതി നടത്തിയത്.സ്വര്‍ണക്കൊള്ള ബോര്‍ഡിന്‍റെ മൗനാനുവാദത്തോടെ നടന്നതാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണം. 2019ലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം നടത്തിയതുപോലെ


2025 ലെ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിലും ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു നിമിഷം പോലും നിലവിലെ ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വേണുഗോപാൽ പറഞ്ഞു.