ധനകാര്യ മേഖലയിൽ അതിവേഗ വളർച്ച കൈവരിച്ച ധനലക്ഷ്മി ഗ്രൂപ്പിന്‍റെ അഞ്ചാമത് വാർഷികാഘോഷവും നിക്ഷേപക സംഗമവും തൃശൂർ മരത്താക്കരയിലെ ആസ്ഥാനത്ത് നടന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കൂടി സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ ധനലക്ഷ്മിയുടെ പുതിയ ശാഖകൾ ആരംഭിച്ചു.

ധനലക്ഷ്‌മി ഗ്രൂപ്പിന്‍റെ പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്‍റെ ശിലാസ്ഥാപന ചടങ്ങ് മണ്ണുത്തിയിൽ മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ. വേദകുമാർ നിർവഹിച്ചു. പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്‍റെ ഉദ്ഘാടനവും തൃശൂർ മരത്താക്കരയിലുള്ള പിഎംജെ ടവറിൽ നടന്നു.

ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ.ബി., ബൈജു എസ്. ചുള്ളിയിൽ, സുനിൽ കുമാർ കെ., വളപ്പില കമ്മ്യൂണിക്കേഷൻ മാനേജിംഗ് ഡയറക്ടർ ജെയിംസ് വളപ്പില എന്നിവർ സന്നിഹിതരായിരുന്നു.

ഒപ്പം ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് എഴുതിയ ഹാലാസ്യനാദം എന്ന പുസ്തകത്തിന്‍റെ പ്രകാശനം ആറ്റൂർ സന്തോഷ്‌ കുമാർ നിർവഹിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി അംഗപരിമിതമായ നൂറ് പേർക്ക് കൃത്രിമ കാലുകൾ സൗജന്യമായി നൽകുകയും വയനാട് ചൂരൽമലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് നിർമാണം പൂർത്തിയാക്കിയ പുതിയ ഭവനത്തിന്‍റെ താക്കോൽ കൈമാറ്റം നടത്തുകയും ചെയ്തു‌.


തൃശൂർ നഗരത്തിൽ ആരും വിശന്നിരിക്കരുത് എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രതിദിനം 100 പേർക്ക് സൗജന്യ ഉച്ച ഭക്ഷണ വിതരണം നടത്തുന്ന അന്നസാരഥി പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

കേരളത്തിലെ 14 ജില്ലകളിലായി 27 അനാഥാലയങ്ങളിലും ഓൾഡേജ് ഹോമുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുകയും അതിനാവശ്യമായ പാത്രങ്ങളുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു.

ധനലക്ഷ്‌മി ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഡി ഗ്രാന്‍റ് ഹോട്ടൽ എന്ന സംരംഭത്തിന്‍റെ സോഫ്റ്റ് ലോഞ്ചും നടന്നു. മുഴുവൻ നിക്ഷേപകരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിന്‍റെ ഭാഗമായി നിക്ഷേപക സംഗമവും നടത്തി. കേരളത്തിലെ 14 ജില്ലകളോടൊപ്പം തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലും നിക്ഷേപക സംഗമം നടന്നു.

വാർഷികാഘോഷ ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ്‌ 10 വർഷങ്ങൾ പിന്നിടുന്നതും എൻ. സി. ഡി ലിസ്റ്റിൽ കയറുന്നതുമായ 2030ൽ ആയിരം പേരുടെ വിവാഹം നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് പറഞ്ഞു.