സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി20
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി20
Monday, February 26, 2024 3:06 AM IST
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ട്വന്‍റി20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയില്‍ അഡ്വ. ചാര്‍ളി പോളും എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡിയുമാണ് സ്ഥാനാര്‍ഥികള്‍. കിഴക്കമ്പലത്ത് നടന്ന സംഗമത്തിൽ പാര്‍ട്ടി പ്രസിഡന്‍റ് സാബു എം. ജേക്കബാണു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

പ്രാസംഗികനും എഴുത്തുകാരനുമാണ് മലയാറ്റൂര്‍- നീലീശ്വരം സ്വദേശിയായ അഡ്വ. ചാര്‍ളി പോള്‍. സിഎല്‍സി സംസ്ഥാന പ്രസിഡന്‍റ്, കെസിഎസ്എല്‍ സംസ്ഥാന പ്രസിഡന്‍റ്, ഡിസിഎല്‍ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

നിലവില്‍ ജനസേവ ശിശുഭവന്‍ പ്രസിഡന്‍റ്, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ്, എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്‍റ്, കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.


തേവര സ്വദേശിയായ അഡ്വ. ആന്‍റണി ജൂഡി എല്‍എല്‍ബി, എല്‍എല്‍എം ബിരുധദാരിയാണ്. 2020-22 കാലത്ത് ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ ദേശീയ പ്രസിഡന്‍റാണ്. 2023 ഡിസംബറില്‍ ദുബായില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാന ഉച്ചകോടിയില്‍ നിരീക്ഷകനായി പങ്കെടുത്തു. 2023ല്‍ പോര്‍ച്ചുഗലില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ ഇന്ത്യയുടെ പതാകവാഹകനുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.