ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ്, വല്ലകം എന്നീ പ്രദേശങ്ങളിൽ ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ ചത്തു.

നേരേകടവ് പ്ലാക്കത്തറ സുഭാഷിന്‍റെ ഫാമിലെ 800 കോഴികളിൽ 450ഓളം കോഴികൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചത്തു. വേട്ടംവേലി ജോളി ജെയിംസിന്‍റെ ഫാമിലെ 4000 കോഴികളിൽ 400ഓളം കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. വെറ്ററിനറി ഡോക്ടറും മൃഗസംരക്ഷണ വകുപ്പ് അധികൃതരും ഉൾപ്പടെയുള്ള സംഘം ഫാമുകളിൽ എത്തി പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.

രോഗകാരണം കണ്ടെത്താൻ കൂടുതൽ വ്യക്തതക്കായി തിരുവല്ലയിലെ പരിശോധന കേന്ദ്രത്തിലേക്കും ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു. കോഴി ഇറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.