കൊച്ചി: താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറു സഹപാഠികളുടെ ജാമ്യഹര്‍ജിയിലെ വാദം നാളെയും ഹൈക്കോടതിയില്‍ തുടരും. വെള്ളിമാടുകുന്ന് ഒബ്‌സേര്‍വേഷന്‍ ഹോമില്‍ കഴിയുന്ന പ്രതികള്‍ 80 ദിവസമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

ഇവരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന് ഫോണ്‍കോളും ഊമക്കത്തും വന്ന സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ജുവനൈല്‍ കോടതിയും സെഷന്‍സ് കോടതിയും ജാമ്യം നിഷേധിച്ചത്. ഇവരുടെ ജാമ്യഹര്‍ജി നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഈ ഭീഷണികളില്‍ കഴമ്പില്ലെന്നു വ്യക്തമായെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.


തടഞ്ഞുവച്ചിരുന്ന എസ്എസ്എല്‍സി ഫലം പുറത്തുവിട്ടപ്പോള്‍ കുറ്റാരോപിതരില്‍ രണ്ടുപേര്‍ക്ക് ഫുള്‍ എ പ്ലസ് ഉണ്ട്. മറ്റുള്ളവര്‍ക്കും നല്ല മാര്‍ക്കുണ്ട്. ഹയര്‍സെക്കന്‍ഡറി രണ്ടാം അലോട്ട്‌മെന്‍റ് 24ന് വരാനിരിക്കുകയാണ്. ഇവരുടെ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. നാളെ ഉച്ചകഴിഞ്ഞു മൂന്നിന് പ്രോസിക്യൂഷന്‍റെ വാദം ഉള്‍പ്പെടെ നടക്കും.