കൽപ്പറ്റ: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ജേർണലിസ്റ്റ്സ് ക്രിക്കറ്റ് ലീഗിൽ എറണാകുളം പ്രസ് ക്ലബിന് കിരീടം. ഒരുലക്ഷം രൂപയും ട്രോഫിയും വയനാട് എസ്പി തപോഷ് ബസുമതാരിയിൽനിന്ന് ടീമംഗങ്ങൾ ഏറ്റുവാങ്ങി. അദാനി പോർട്ട് സിഇഒ രാഹുൽ ഭട്കോട്ടി സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ, എറണാകുളം തകർത്തത്. തിരുവനന്തപുരം ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കേയാണ് ടീം എറണാകുളം മറികടന്നത്.


എറണാകുളത്തിനായി അഭിലാഷ് 51 റൺസുമായും, രഞ്ജു മത്തായി 32 റൺസുമായും പുറത്താകാതെ നിന്നു. ടൂർണമെന്‍റിൽ ഉടനീളം മിന്നും ഫോമിൽ കളിച്ച എറണാകുളത്തിന്‍റെ അഭിലാഷാണ് ടൂർണമെന്‍റിന്‍റെ താരം.