മംഗളൂരു: ധർമസ്ഥല വനത്തിൽ കുഴിച്ചുമൂടപ്പെട്ട മനുഷ്യാവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ ഭൂമിക്കടിയിൽ പരിശോധന നടത്താൻ കഴിയുന്ന റഡാർ എത്തിച്ചു.

മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പതിമൂന്നാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് ഇന്ന് ഇതുപയോഗിച്ച് പരിശോധന നടത്തും.

റോഡിനു വളരെ അടുത്തായതിനാലും തൊട്ടടുത്ത് അണക്കെട്ടും വൈദ്യുത ലൈനുകളുമുള്ളതിനാലും ഇവിടെ കുഴിച്ച് പരിശോധന നടത്തുക ബുദ്ധിമുട്ടാണ്. റഡാർ പരിശോധനയിൽ മനുഷ്യാവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രം കുഴിച്ചാൽ മതിയെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.


വർഷങ്ങൾക്കുമുമ്പ് വനത്തിൽ മൃതദേഹം മറവുചെയ്യുന്നത് കണ്ടിരുന്നതായി ഒരു സ്ത്രീയുൾപ്പെടെ രണ്ടുപേർകൂടി പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.