തൃശൂർ: ജനമൈത്രി പോലീസിനെ പിണറായി വിജയൻ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുന്നംകുളം പോലീസിന്‍റെ കസ്റ്റഡി മർദനത്തിന് വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതുകൊണ്ട് പ്രശ്നം തീരില്ല. ഈ പോലീസ് ഉദ്യോഗസ്ഥൻമാർക്ക് സർവീസിൽ തുടരാൻ അർഹതയില്ല. മുഖ്യമന്ത്രിക്ക് അൽപമെങ്കിലും കരുണയുണ്ടെങ്കിൽ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പുറത്താക്കണം. ഇതിൽ സർക്കാരിന്‍റെ നിലപാടെന്താണെന്ന് അറിയണം. പോലീസിനെ നരനായാട്ടിന്‍റെ കാരണക്കാരനാക്കിയ കാരണഭൂതനെന്നായിരിക്കും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുക.

ഇത്രയേറെ മൃഗീയ സംഭവം പുറത്തുവന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ അഭംഗുരം തുടരട്ടെയെന്നു മൗനാനുവാദം നൽകുകയാണു മുഖ്യമന്ത്രി. സിപിഎമ്മിലെ ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാൽ എംപി പറഞ്ഞു.


കേസ് ഒതുക്കിത്തീർക്കാൻ പ്രലോഭനങ്ങളുണ്ടായിട്ടും അതിന് വഴങ്ങാതെ പോരാടിയ വർഗീസും സുജിത്തും രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് പ്രവർത്തകർക്കും അഭിമാനമാണ്. സുജിത്തിന്‍റെ കൂടെ കോണ്‍ഗ്രസുണ്ടാകും. സുജിത്തിന്‍റെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് എഐസിസി സഹായം നൽകും.

സുജിത്തിന്‍റെ നിയമ പോരാട്ടത്തിന് ഒപ്പംനിന്ന വർഗീസിന് പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുമെന്നും ഇക്കാര്യം കെപിസിസി പ്രസിഡന്‍റിനോട് സംസാരിച്ചിട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി. സുജിത്തിനു വിവാഹ മംഗളാശംസകൾ നേർന്ന കെ.സി. വേണുഗോപാൽ സമ്മാനമായി ഒരു പവന്‍റെ സ്വർണ മോതിരവും സമ്മാനിച്ചാണു മടങ്ങിയത്.