കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പുമായി കമ്മീഷന്‍.

പ്രസിഡന്‍റ് ശ്വേതാ മേനോന്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് പരാതി ഉന്നയിച്ചവരില്‍നിന്നും സംഘടനയുടെ മുന്‍ ഭാരവാഹികളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്. രണ്ടു ദിവസമായി കലൂരിലെ ‘അമ്മ’ ഓഫീസില്‍ നടക്കുന്ന തെളിവെടുപ്പ് ഇന്നു പൂര്‍ത്തിയാകും.

രണ്ടു മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്കു മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന്‍ മോഹന്‍ലാലില്‍നിന്നടക്കം സമിതിവിവരങ്ങള്‍ തേടിയതായാണു സൂചന.


‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്‍, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്. മീ ടു ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ നടി കുക്കു പരമേശ്വരന്‍ വിളിച്ച യോഗത്തില്‍ നടിമാരുടെ അനുഭവങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സംബന്ധിച്ചാണു പരാതികള്‍ ഉയര്‍ന്നത്.

14 താരങ്ങളാണ് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചത്. ഇവരെ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. മെമ്മറി കാര്‍ഡിലെ ചില സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു.