തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തിമിർത്തു പെയ്യുന്ന തുലാമഴയുടെ ശക്തി നാളെയോടെ ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

മധ്യകേരളത്തിൽ ഇന്നുമുതൽ മഴയുടെ ശക്തി കുറഞ്ഞുതുടങ്ങും. അതേസമയം, വടക്കൻ കേരളത്തിൽ അടുത്ത രണ്ടുദിവസംകൂടി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാ ധ്യതയുണ്ട്.ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാൽ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.