ചങ്ങനാശേരി: നഗരത്തിലെ വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന പരാതിക്കു പരിഹാരം കാണാന്‍ നഗരസഭാധികൃതര്‍. നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റി ചര്‍ച്ചചെയ്ത ഈ വിഷയം ഇന്നത്തെ നഗരസഭാ കൗണ്‍സില്‍ പരിഗണനയ്ക്കെടുക്കും.

വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നിലവിലുള്ള കരാറുകാരനെക്കൊണ്ട് ചെയ്യിച്ചു പ്രശ്‌നത്തിനു പരിഹാരം കാണാനാണ് നഗരസഭാധികൃതര്‍ ആലോചിക്കുന്നത്. 37 വാര്‍ഡുകളിലെ നൂറുകണക്കിനു വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന് നാളുകളായി പരാതി നിലനില്‍ക്കുകയാണ്.

നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്രാഫിക് ഉപദേശക സമിതി വിളിച്ചുചേര്‍ക്കാനുള്ള സ്റ്റിയറിംഗ്കമ്മിറ്റിയുടെ തീരുമാനവും കൗണ്‍സില്‍ യോഗം ചര്‍ച്ചയ്‌ക്കെടുക്കും. മുനിസിപ്പല്‍ നമ്പരില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അനധികൃത പാര്‍ക്കിംഗുകള്‍ ഒഴിവാക്കണമെന്നും ടാറിംഗ് പൂര്‍ത്തിയാക്കിയ എന്‍എച്ച് 183(എംസി റോഡില്‍) ഡിവൈഡര്‍, സീബ്രാലൈനുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നതും ഉള്‍പ്പെടെയുള്ള ആവശ്യങ്ങൾ ശക്തമാണ്.

മുനിസിപ്പല്‍ ടൗണ്‍ഹാളിന്‍റെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ നടത്തുക, സിഎന്‍ജി പ്ലാന്‍റ് നിര്‍മാണം സംബന്ധിച്ച നടപടികള്‍ക്കു വേഗംകൂട്ടുക തുടങ്ങിയ നടപടികളും കൗണ്‍സില്‍ യോഗം പരിഗണിക്കും.