തൃശൂർ: ഗോപു നന്തിലത്ത് ജി മാർട്ടിൽ ദിവസേന ഒരു ലക്ഷം രൂപ സമ്മാനത്തുകയുമായി അത്തം പത്തോണം ലക്പതി ഓഫർ.

ഇന്ന് അത്തംമുതൽ സെപ്റ്റംബർ നാല് ഉത്രാടംവരെ കേരളത്തിലെ എല്ലാ നന്തിലത്ത് ജിമാർട്ട് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്. ഓരോ ദിവസവും പർച്ചേസ് ചെയ്യുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

കൂടാതെ ജൂലൈ 20 മുതൽ 2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്പോൾ വക്കാലക്കാ ഓഫറിൽ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്‍റ്, അഞ്ച് ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.


അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ബ്രാൻഡഡ് ഇലക്ട്രോണിക്, ഡിജിറ്റൽ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണു ലക്ഷ്യമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.

ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്കു കാഷ്ബാക്ക് ആനുകൂല്യങ്ങൾ, പലിശയില്ലാതെ തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാവുന്ന ഇഎംഐ ഫിനാൻസ് സ്കീമുകൾ, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്കീമുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഉപകരണങ്ങൾ മാറ്റിവാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.