കൊച്ചി: ജനങ്ങളെ കൊള്ളയടിക്കുകയും നിരന്തരം കബളിപ്പിക്കുകയും ചെയ്യുന്ന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്നു യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.

സർക്കാരിന് വാഴ്ത്തുപാട്ടുകൾ രചിക്കുന്നവരല്ല, നിലമ്പൂരിലെ സാധാരണക്കാരെ പോലെ ആത്മാഭിമാനത്തോടെ പ്രതികരിക്കുന്നവരാണ് നാടിനെ വീണ്ടെടുക്കുന്നത്. അധികാരത്തിൽ തുടരാൻ ഇനിയൊരു നിമിഷം പോലും അർഹതയില്ലാത്ത സർക്കാരാണ് പിണറായിയുടേതെന്നും അദ്ദേഹം പറഞ്ഞു.