കൊച്ചി: ആശങ്ക വര്‍ധിപ്പിച്ച് ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503' കപ്പലിലെ എന്‍ജിന്‍ റൂമിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ കപ്പല്‍ 30 സെന്‍റി മീറ്റര്‍ കൂടി ചരിഞ്ഞു. വെള്ളം കയറുന്ന തോത് ഇനിയും കൂടിയാല്‍ കപ്പല്‍ മുങ്ങിയേക്കാമെന്ന സൂചനയാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് നല്‍കുന്നത്. അതിനിടെ കപ്പലില്‍നിന്ന് വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുത്തു.

വൈകാതെ ഇത് തീരത്തെത്തിക്കും. കപ്പലിന്‍റെ മാസ്റ്റര്‍ നാളെ കൊച്ചിയിലെത്തുമെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ വിഡിആറില്‍ നിന്നുള്ള വിവരങ്ങള്‍ 26ന് വേര്‍തിരിച്ചെടുക്കും. ഇതില്‍ കസ്റ്റംസ്, ലോജിസ്റ്റിക്‌സ് എന്നിവരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. വിഡിആറില്‍ നിന്നുള്ള വിവരങ്ങള്‍ കപ്പല്‍ അപകടത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

കപ്പല്‍ ഇന്ത്യന്‍ എക്‌സ്‌ക്യൂസീവ് ഇക്കണോമിക് സോണിന് പുറത്തേക്ക് മാറ്റണമെന്നാണ് ഡിജിഎസിന്‍റെ നിര്‍ദേശം. ഇന്ത്യന്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ വലിച്ചു കൊണ്ടുപോകാനാണ് ലക്ഷ്യം. 24 മണിക്കൂറിനുള്ളില്‍ ചിലപ്പോള്‍ ഈ നിര്‍ദേശം നടപ്പാക്കിയേക്കും. എന്‍ജിന്‍ റൂം, ഡൈവിംഗ് സാഹചര്യം എന്നിവ ആശ്രയിച്ചായിരിക്കും ഇത്. ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കപ്പല്‍ നീക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്.

പാരിസ്ഥിതിക അനുമതികളും സുരക്ഷാ പ്രോട്ടോക്കോളും അനുസരിച്ചാകും തുടര്‍നടപടികള്‍. അതേസമയം മറ്റ് അപകടകരമായ നിലയിലേക്ക് നീങ്ങിയാല്‍ കാലതാമസം കൂടാതെ മാറ്റുന്നതിനുള്ള നടപടികളും ഉണ്ടാകും.