പത്തനംതിട്ട: വികസിച്ചുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനൊപ്പം അവ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻകൂടി സജ്ജമാകേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമശില്പശാല - "വാർത്താലാപ്' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളിലുമെന്നപോലെ, മാധ്യമപ്രവർത്തനത്തിലും എഐയുടെ കടന്നുവരവുണ്ടെന്നും മനുഷ്യർ ചെയ്യുന്നതിന് സമാനമായ രീതിയിൽ എഐ വാർത്താ റിപ്പോർട്ടുകൾ തയാറാക്കുന്ന സാഹചര്യവുമുണ്ടായേക്കാമെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.

ഉത്തരവാദിത്വപരമായ മാധ്യമപ്രവർത്തനം സുപ്രധാനമാണെന്നു സൂചിപ്പിച്ച ജില്ലാ കളക്ടര്‍, വ്യാജ വാർത്തകൾ പെരുകുന്ന ഇക്കാലത്ത്, മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്ത് ഉത്തരവാദിത്വത്തോടെ വാർത്തകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു.

വ്യാജവാർത്തകളാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള - ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടര്‍ ജനറല്‍ പളനിച്ചാമി പറഞ്ഞു. വാർത്തയും വ്യാജവാർത്തയും വേർതിരിച്ചറിയുക എന്നത് വലിയ പ്രതിസന്ധിയാണ്. വികസനത്തെക്കുറിച്ചുള്ള വാർത്തകൾക്ക് നമ്മുടെ മാധ്യമങ്ങളിൽ ഇടം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ മലയാള മനോരമ അസിസ്റ്റന്‍റ് എഡിറ്റർ ബോബി ഏബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു, പ്രസ്ക്ലബ് പ്രസിഡന്‍റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ എന്നിവർ പ്രസംഗിച്ചു.

സമൂഹമാധ്യമത്തിന്‍റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി ഉപകരണങ്ങൾ എന്ന വിഷയത്തിൽ മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ ഷാജൻ സി. കുമാർ, ഉത്തരവാദിത്വ മാധ്യമപ്രവർത്തനം എന്ന വിഷയത്തിൽ ബോബി ഏബ്രഹാം, ഡിജിറ്റൽ ബാങ്കിംഗും ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ പ്രതിരോധം,

കേന്ദ്ര ഗവൺമെന്‍റ് പദ്ധതികൾ എന്നീ വിഷയങ്ങളിൽ പത്തനംതിട്ട ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ഗോപകുമാർ, സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു കേരള പോലീസ് സൈബർ വിംഗ് എസ്എച്ച്ഒ സുനിൽ കൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു.

കേന്ദ്ര ഗവൺമെന്‍റ് പദ്ധതിയായ പിഎംഇജിപിയുടെ ഗുണഭോക്താവായ ടി.ജി. സ്മിത അനുഭവം പങ്കുവച്ചു.