തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു നൽകും.

സെപ്റ്റംബർ ഒന്നിന് ലഭിക്കുന്ന ശന്പളത്തിനും പെൻഷനുമൊപ്പം പുതിയ ക്ഷാമബത്തയും ക്ഷാമാശ്വാസവും കിട്ടിത്തുടങ്ങും. മൂന്നു ശതമാനമാണ് ഒരു ഗഡു ഡിഎ. നിലവിൽ 18 ശതമാനം ഡിഎയായിരുന്നു കുടിശിക മൂന്നു ശതമാനം ലഭിക്കുന്നതോടെ ഇത് 15 ശതമാനമായി കുറയും. 2022 ജൂലൈ വരെയുള്ള ഡിഎയാകും ഇതുവഴി ജീവനക്കാർക്ക് ലഭിക്കുക. 2023 മുതലുള്ള ഡിഎ കുടിശികയാകും.


യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനയുടെ ആനുകൂല്യം ലഭിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതുവഴി സർക്കാരിന്‍റെ വാർഷിക ചെലവിൽ ഏകദേശം 2,000 കോടി രൂപയുടെ വർധനയുണ്ടാകും. ഈ വർഷം രണ്ടാമത്തെ ഗഡു ഡിഎ, ഡിആർ ആണ് ഇപ്പോൾ അനുവദിച്ചത്. കഴിഞ്ഞ വർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു.